അലെക്സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, ലോട്ടോരോ മാര്‍ട്ടിനെസ് എന്നിവരാണ് അര്‍ജന്റീനക്കായി സ്കോര്‍ ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ ഡാന്‍ ഡോയെ നേടി.