ആറുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരുന്ന ഭാഗത്തേക്ക് പൊടുന്നനെ പാറക്കല്ലുകളും വെള്ളവും ഇരച്ചെത്തുകയായിരുന്നു.