Connect with us

ണ്ടു മക്കളുടെ വേര്‍പാടിനു ശേഷമുള്ള ജീവിതത്തില്‍ തിത്തിക്കുട്ടി ഉമ്മയുടെ നിസ്‌കാരപ്പായക്ക് കണ്ണീരിന്റെ നനവായിരുന്നു. അഞ്ച് നേരവും നാഥനോടവര്‍ പ്രാര്‍ഥിച്ചതു ഒരു മാതാവിനും ഈ ഗതി വരുത്തരുതേയെന്നായിരുന്നു.
2013 നവംബര്‍ 20 നു രാത്രി മുസ്്‌ലിം ലീഗുകാര്‍ കൊലപ്പെടുത്തിയ സുന്നി പ്രവര്‍ത്തകരായ കുഞ്ഞിഹംസയുടേയും നൂറുദ്ദീന്റെയും ഉമ്മ ഇന്നു ജീവിച്ചിരിപ്പില്ല. മക്കള്‍ വേര്‍പെട്ട ശേഷം ആറുവര്‍ഷമേ അവര്‍ ജീവിച്ചുള്ളു. രണ്ടുമക്കള്‍ കൊല്ലപ്പെട്ടതിന്റെ താങ്ങാനാകാത്ത വേദനയോടെ ആ വൃദ്ധമാതാവ് 2019 ജനുവരിയില്‍ വിടവാങ്ങി

വീഡിയോ കാണാം

Latest