Connect with us

തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതിന്റെ അടിയന്തര പ്രാധാന്യം ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്തായിരുന്നു തിടുക്കമെന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ എം ജോസഫ് ആരാഞ്ഞു. 18ാം തീയതിയാണ് സുപ്രീം കോടതി ബഞ്ച് കേസ് കേട്ടത്. അന്ന് തന്നെയാണ് പ്രധാന മന്ത്രി ഗോയലിന്റെ പേര് നിര്‍ദേശിച്ചത്. അവസാന പട്ടികയിലെ നാലുപേരിലേക്ക് എങ്ങനെയാണ് എത്തിയതെന്നും പരമോന്നത കോടതി ചോദിച്ചു

വീഡിയോ കാണാം