പശ്ചിമ ബംഗാളിലും മണിപ്പൂരിലും വോട്ടെടുപ്പിനിടെ സംഘര്‍ഷങ്ങളുണ്ടായി. എന്നാല്‍, മറ്റ് 14 സംസ്ഥാനങ്ങളിലും സമാധാനപരമായാണ് പോളിങ് പുരോഗമിക്കുന്നത്.