Connect with us

Kerala

ജിക്കുവും സലീമും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് സരിത

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ജിക്കുവും സലീമും നിരന്തരമായി തന്നെ ശാരീരികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ പോലീസിന് മൊഴി നല്‍കി. ഇരുവരും നിരവധി തവണ ലൈംഗികബന്ധത്തിനായി തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നുമായിരുന്നു സരിതയുടെ മൊഴി. ഇന്റലിജന്‍സ് എ ഡി ജി പി ടി പി സെന്‍കുമാര്‍ സ്ഥിരീകരിച്ചു.

ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഐ.പി.എസ് ഐ.എ.എസ് ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തിയിരുന്നത് ജിക്കുവും ജോപ്പനും ചേര്‍ന്നായിരുന്നു എന്നും സരിത വെളിപ്പെടുത്തി. ജിക്കുമോന്‍ (450), സലിംരാജ് (413), ജോപ്പന്‍ (1200) എന്നിവര്‍ സരിതയെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ട കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്.

Latest